പിഎം മിത്ര മെഗാ പാര്‍ക്കുകള്‍: വസ്ത്രനിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം

4,445 കോടി രൂപ ചെലവഴിച്ചാണു തുണിത്തരങ്ങള്‍ക്കായുള്ള ഈ മെഗാ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.
പിഎം മിത്ര മെഗാ പാര്‍ക്കുകള്‍: വസ്ത്രനിര്‍മാണ മേഖലയില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം

#പീയൂഷ് ഗോയല്‍

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി

പുരാതന കാലഘട്ടം മുതല്‍ തന്നെ തുണിത്തരങ്ങളുടെ കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ഇത് ഇന്ത്യയെ ആഗോള നിക്ഷേപത്തിന്‍റെയും ഉത്പാദനത്തിന്‍റെയും കയറ്റുമതിയുടെയും കേന്ദ്രമാക്കി മാറ്റുന്ന വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്.

തമിഴ്നാട്, തെലങ്കാന, കര്‍ണാടകം, മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 7 പിഎം മിത്ര മെഗാ ടെക്‌സ്റ്റൈല്‍ പാര്‍ക്കുകള്‍ കേന്ദ്ര ഗവണ്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. 4,445 കോടി രൂപ ചെലവഴിച്ചാണു തുണിത്തരങ്ങള്‍ക്കായുള്ള ഈ മെഗാ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഈ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള എക്കാലത്തെയും വലിയ സംരംഭമാകും ഇത്.

സ്വയംപര്യാപ്ത ഭാരതം, തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഹ്വാനം എന്നിവയിലേക്കുള്ള പ്രധാന ചുവടുവയ്പാണ് പിഎം മിത്ര പാര്‍ക്ക് പദ്ധതി. 2030ഓടെ 250 ബില്യണ്‍ ഡോളര്‍ വിറ്റുവരവും 100 ബില്യണ്‍ ഡോളര്‍ കയറ്റുമതിയും എന്ന ലക്ഷ്യം കൈവരിക്കാന്‍ മെഗാ പാര്‍ക്കുകള്‍ ഈ മേഖലയെ സഹായിക്കും.

ഓരോ ഇടത്തും ലോകോത്തര സൗകര്യങ്ങള്‍, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, സംയോജിത മൂല്യശൃംഖല എന്നിവയുടെ സഹായത്തോടെ ഇവ ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പിഎം മിത്ര പാര്‍ക്കിന്‍റെ രൂപകല്‍പ്പന, ആസൂത്രണം, നിര്‍മാണം, ധനസഹായം, നടത്തിപ്പ്, പരിപാലനം എന്നിവയ്ക്ക് ഉത്തരവാദിത്വമുള്ള മുന്‍നിര ഡെവലപ്പറെ തെരഞ്ഞെടുക്കും. നിലവില്‍ രാജ്യത്തുടനീളം ചിതറിക്കിടക്കുകയാണു മൂല്യശൃംഖല. ഈയവസ്ഥ ശൃംഖലയുടെ ഓരോ കണ്ണിയിലും ചെലവും കാലതാമസവും വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ പിഎം മിത്ര പാര്‍ക്കുകള്‍ വ്യവസായത്തിനു വലിയ കുതിപ്പേകും.

പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ചെലവുകുറയ്ക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ഉയര്‍ന്ന നിലവാരമുള്ള തുണിത്തരങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യാനും പാര്‍ക്കുകള്‍ സഹായിക്കുമെന്നതിനാല്‍ ഇന്ത്യന്‍ വ്യവസായം ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകും.

ഈ മെഗാ പാര്‍ക്കുകള്‍ 20 ലക്ഷത്തോളം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും 70,000 കോടി രൂപയുടെ ആഭ്യന്തര - വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യും. ദ്രവമാലിന്യങ്ങള്‍ പുറന്തള്ളാതിരിക്കല്‍, പൊതുവായ മലിനജല സംസ്‌കരണം, പുറന്തള്ളല്‍ രഹിത പുനരുപയോഗ ഊര്‍ജ ഉപയോഗം, ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ സ്വീകരിക്കല്‍ എന്നിവയിലൂടെ അവ സുസ്ഥിരതയുടെ തിളങ്ങുന്ന ഉദാഹരണങ്ങളാകും. പരിസ്ഥിതിക്കു കോട്ടമേതും വരുത്താതെയുള്ള ഉത്പന്നങ്ങളാകും ഇവിടെ തയ്യാറാകുക.

പിഎം മിത്ര പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 13 സംസ്ഥാനങ്ങളില്‍ നിന്നായി 18 നിര്‍ദേശങ്ങളാണു ലഭിച്ചത്. സുതാര്യമായ പ്രക്രിയയിലൂടെ ഇവയില്‍ നിന്ന് 7 മെഗാ പാര്‍ക്കുകള്‍ തെരഞ്ഞെടുത്തു. നൂതനമായ പിഎം ഗതിശക്തി ദേശീയ അടിസ്ഥാന സൗകര്യ രൂപരേഖ ഇവയ്ക്ക് അംഗീകാരമേകി. ഈ മെഗാ പാര്‍ക്കുകള്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പ്രത്യേക ദൗത്യ സംവിധാനത്തില്‍ കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും പങ്കാളികളാകുമെന്നതിനാല്‍ ഇതു സഹകരണ ഫെഡറലിസത്തിന്‍റെ ഉദാഹരണം കൂടിയാണ്.

പാര്‍ക്കിനായി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ കുറഞ്ഞത് 1,000 ഏക്കര്‍ വിട്ടുനല്‍കും. വൈദ്യുതി, ജലവിതരണം, മാലിന്യ നിര്‍മാര്‍ജനം, ഫലപ്രദമായ ഏകജാലക അനുമതി സംവിധാനം എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തനങ്ങളും വ്യവസായ നടത്തിപ്പും സുഗമാക്കുന്നതിന് അനുകൂലവും സുസ്ഥിരവുമായ നയവ്യവസ്ഥയും സംസ്ഥാനങ്ങള്‍ സംജാതമാക്കും.

ഈ മെഗാ പാര്‍ക്കുകള്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യങ്ങള്‍, വ്യവസായത്തിനുള്ള പരിശീലനവും ഗവേഷണ പിന്തുണയും എന്നിവ നല്‍കും. നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, ആത്യന്തികമായി ഇന്ത്യയെ വസ്ത്രമേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനും, കേന്ദ്ര-സംസ്ഥാന ഗവണ്മെന്‍റുകള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്ന അതുല്യ മാതൃകയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്.

ഗവണ്മെന്‍റിന്‍റെ ഈ സംരംഭത്തോട് ആവേശത്തോടെയാണു വസ്ത്രനിര്‍മാണ വ്യവസായം പ്രതികരിച്ചത്. വസ്ത്രനിര്‍മാണ മേഖലയിലെ പ്രമുഖ വ്യവസായ അസോസിയേഷനുകളും സിഐഐ, ഫിക്കി തുടങ്ങിയ മുന്‍നിര വ്യവസായ സ്ഥാപനങ്ങളും പിഎം മിത്ര മെഗാ പാര്‍ക്കുകളുടെ പ്രഖ്യാപനത്തെ പ്രശംസിച്ചു.

കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവ്, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പിന്തുണാ നയങ്ങള്‍ എന്നിവ ഇന്ത്യന്‍ തുണിത്തരങ്ങളെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഇന്ത്യന്‍ - വിദേശ ഉപഭോക്താക്കള്‍ക്കു മത്സരാധിഷ്ഠിത വിലയില്‍ ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാനാകുമെന്നും വ്യവസായ സ്ഥാപനങ്ങള്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ടെക്‌സ്റ്റൈല്‍ മന്ത്രാലയം ഈ പദ്ധതികളുടെ നടത്തിപ്പിനു മേല്‍നോട്ടം വഹിക്കും. ഗ്രീന്‍ഫീല്‍ഡ് പാര്‍ക്കുകള്‍ക്ക് 500 കോടി രൂപയും ബ്രൗണ്‍ ഫീല്‍ഡ് പാര്‍ക്കുകള്‍ക്ക് 200 കോടി രൂപയും ഓരോ പാര്‍ക്കിന്‍റെയും പ്രത്യേക ദൗത്യസംവിധാനത്തിനു വികസന മൂലധന പിന്തുണയായി സാമ്പത്തിക സഹായവും നല്‍കും. കൂടാതെ, വേഗത്തിലുള്ള നടപ്പാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ പാര്‍ക്കിലെയും യൂണിറ്റുകള്‍ക്ക് 300 കോടി രൂപ വരെ നല്‍കും. അധിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു മറ്റു ഗവണ്മെന്‍റ് പദ്ധതികളുമായി സംയോജിപ്പിക്കാനും ഇതു സഹായിക്കും.

ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും മറ്റു നിരവധി മേഖലകള്‍ക്കും വികസിത വിപണികള്‍ തുറക്കുന്ന സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പിടുന്നതിനുള്ള ഗവണ്‍മെന്‍റിന്‍റെ ഉദ്യമങ്ങളോടു പിഎം മിത്ര കൂട്ടിച്ചേര്‍ക്കാനാകും. യുഎഇയുമായും ഓസ്‌ട്രേലിയയുമായും ഇന്ത്യ ഇതിനകം വ്യാപാര കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. കനഡ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഈ ശ്രമങ്ങള്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കു ലാഭകരമായ വികസിത വിപണികളിലേക്ക് ആഴത്തിലുള്ള പ്രവേശനം നേടാനും ആഗോള തുണിത്തരങ്ങളിലും വസ്ത്രവ്യാപാരത്തിലും രാജ്യത്തിന്‍റെ പങ്കു ഗണ്യമായി വര്‍ധിപ്പിക്കാനും സഹായിക്കും.

തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും ലോകത്തെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒന്നാണ് ഇന്ത്യ. 2047ഓടെ നാം വികസിത രാജ്യമായി മാറുമ്പോള്‍ "അമൃതകാല'ത്തെ നമ്മുടെ അഭിലാഷം കയറ്റുമതിയില്‍ ഒന്നാമതെത്തുക എന്നതാണ്. പിഎം മിത്രയിലൂടെ അതിനായുള്ള ശരിയായ പാതയിലാണു നാമിപ്പോള്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com