അർജുൻ ആയങ്കി

 
Kerala

അർജുൻ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആഭ്യന്തര മന്ത്രിക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഫോൺ കണ്ടെത്താനായാണ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്

Namitha Mohanan

കണ്ണൂർ: തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച 11.30 വരെയാണ് കസ്റ്റഡി കാലാവധി.

5 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി 3 ദിവസമാണ് അനുവദിച്ചത്. ആഭ്യന്തര മന്ത്രിക്കെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ഫോൺ കണ്ടെത്താനായാണ് ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ തനിക്കെതിരേ കള്ളക്കേസുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് അർജുൻ ആയങ്കി വാദിച്ചു. അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഫോൺ കസ്റ്റഡിയിൽ എടുത്തതാണെന്നും ഈ വാദം തെറ്റാണെന്നുമാണ് ആയങ്കി കോടതിയിൽ പറഞ്ഞത്.

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് സിഇഒയെ തെരഞ്ഞെടുക്കാൻ അഭിമുഖം തുടങ്ങി

ജനങ്ങളെ പറ്റിച്ചു, മെസിയുടെ പേരിൽ നടന്നത് വൻ തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ

നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി; വാക്കൗട്ട് നടത്തി ബിജെപി

ശസ്ത്രക്രിയാ വിദഗ്ധർക്ക് കൈക്കൂലി നൽകിയ ഇന്ത്യൻ വംശജനായ സിഎഫ്ഒയ്ക്ക് നാല് മാസം തടവ്

ഷെയ്ഖ് ഹസീനയെ വിട്ടു നൽകൂ; ഇന്ത്യയോട് ബംഗ്ലാദേശ്