യുവമോർച്ചാ പ്രവർത്തകരുടെ മാർച്ചിൽ നിന്ന് 
Kerala

വ്യാജ കാർഡ് കേസ് സതീശനും മുഖ്യമന്ത്രിയും ചേർന്ന് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നു; പ്രതിഷേധിച്ച് യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ച്

യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

MV Desk

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച സംഭവത്തിൽ പൊലീസ് നടപടി വൈകുന്നെന്ന് ആരോപിച്ച് യുവമോർച്ച സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തി. മർച്ച് സംഘർഷത്തിലേക്ക് കടന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യുവമോർച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.

മുഖ്യമന്ത്രിയും വി.ഡി. സതീശനും ചേർന്ന് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണെന്ന് യുവമോർച്ച ആരോപിച്ചു. വ്യാജ കാർഡിനെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് മിണ്ടാട്ടമില്ലെന്നും യൂത്ത് കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റ് വ്യാജ പ്രസിഡന്‍റാണെന്നും യുവോർച്ച പറഞ്ഞു.

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി; വിരാട് കോലി വീണ്ടും ഡക്ക്

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും