ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്  file image
Tech

ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്

ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ഗെയിമിങ്ങ് ഡിവിഷനിൽ നിന്ന് 650 ജീവനക്കാരെ പിരിച്ചു വിട്ട് മൈക്രോസോഫ്റ്റ്. ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്ഫോൾ ഗെയിം ഡെവലപ് ചെയ്ത അർക്കെയിൻ ഓസ്റ്റിൻ അടക്കമുള്ള സ്റ്റുഡിയോകളാണ് ഇതോടെ അടച്ചു പൂട്ടുക. എക്സ്ബോക്സ് മേധാവി ഫിൽ സ്പെൻസർ ഇതു സംബന്ധിച്ച മെമോ നൽകി കഴിഞ്ഞു.

റീ സ്ട്രക്ചറിങ്ങിന്‍റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാർക്കായി വിവിധ പാക്കേജുകളും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

പിൻവലിച്ച ആർഎസ്എസ് ഗണഗീതത്തിന്‍റെ വിഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ

വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

'ഡൽഹി ആരോഗ‍്യത്തിന് ഹാനികരം'; പഴയ എക്സ് പോസ്റ്റ് പങ്കുവച്ച് ശശി തരൂർ

വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾ മരിച്ചു

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ ഗണഗീതം: കാവിവത്കരണത്തിന്‍റെ ഭാഗമെന്ന് കെ.സി. വേണുഗോപാൽ എംപി