ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്  file image
Tech

ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്

ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗെയിമിങ്ങ് ഡിവിഷനിൽ നിന്ന് 650 ജീവനക്കാരെ പിരിച്ചു വിട്ട് മൈക്രോസോഫ്റ്റ്. ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്ഫോൾ ഗെയിം ഡെവലപ് ചെയ്ത അർക്കെയിൻ ഓസ്റ്റിൻ അടക്കമുള്ള സ്റ്റുഡിയോകളാണ് ഇതോടെ അടച്ചു പൂട്ടുക. എക്സ്ബോക്സ് മേധാവി ഫിൽ സ്പെൻസർ ഇതു സംബന്ധിച്ച മെമോ നൽകി കഴിഞ്ഞു.

റീ സ്ട്രക്ചറിങ്ങിന്‍റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാർക്കായി വിവിധ പാക്കേജുകളും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

''സുജിത്തിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, പോരാട്ടത്തിന് ഈ നാട് പിന്തുണ നൽകും'': രാഹുൽ മാങ്കൂട്ടത്തിൽ

ഛത്തീസ്ഗഡിൽ ഡാം തകർന്നു; 4 പേർക്ക് ദാരുണാന്ത‍്യം

ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു

ഐപിഎൽ മതിയാക്കിയതിനു പിന്നാലെ അശ്വിൻ ബിഗ് ബാഷിൽ‍?

പട്ടിയുടെ കസ്റ്റഡിയെച്ചൊല്ലി തർക്കം; മഹുവയും മുൻ കാമുകനും കോടതിയിൽ