ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്  file image
Tech

ഗെയിമിങ് ഡിവിഷനിൽ നിന്ന് 650 പേരെ പിരിച്ച് വിട്ട് മൈക്രോസോഫ്റ്റ്

ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ഗെയിമിങ്ങ് ഡിവിഷനിൽ നിന്ന് 650 ജീവനക്കാരെ പിരിച്ചു വിട്ട് മൈക്രോസോഫ്റ്റ്. ജീവനക്കാരുടെ എണ്ണം 1,900 ആയി കുറച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പിരിച്ചു വിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്ഫോൾ ഗെയിം ഡെവലപ് ചെയ്ത അർക്കെയിൻ ഓസ്റ്റിൻ അടക്കമുള്ള സ്റ്റുഡിയോകളാണ് ഇതോടെ അടച്ചു പൂട്ടുക. എക്സ്ബോക്സ് മേധാവി ഫിൽ സ്പെൻസർ ഇതു സംബന്ധിച്ച മെമോ നൽകി കഴിഞ്ഞു.

റീ സ്ട്രക്ചറിങ്ങിന്‍റെ ഭാഗമായാണ് പിരിച്ചു വിടൽ എന്നാണ് മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാർക്കായി വിവിധ പാക്കേജുകളും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ