ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ട കേസ് ജനുവരി 17ന് പരിഗണിക്കും

ഭിവണ്ടി കോടതിയിലാണ് കേസ്.
Defamation case against Rahul Gandhi to be heard on January 17
രാഹുൽ ഗാന്ധി
Updated on

മുംബൈ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസിലെ വാദം ജനുവരി 17-ലേക്ക് മാറ്റി. താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് കേസ്. ജോയിന്‍റെ സിവില്‍ ജഡ്ജി പി.എം. കോള്‍സെയാണ് വാദം കേള്‍ക്കുന്നത്.

അടുത്തവാദം കേള്‍ക്കല്‍ ജനുവരി 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നും പുതിയ ജാമ്യാപേക്ഷ നല്‍കണമെന്നും ജഡ്ജി കോള്‍സെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി ജാമ്യം നിന്നിരുന്ന ശിവരാജ് പാ്ട്ടീല്‍ മരിച്ചതിന്‍റെ പശ്ചാലത്തലത്തിലാ്ണ് പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com