നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവുകൾ 
Career

നേവിയിൽ ബിടെക് എൻട്രി: 36 ഒഴിവുകൾ

ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

Reena Varghese

ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 36 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2024 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ് അടിസ്‌ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. ഡിസംബർ 6- 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രായം: 2006 ജനുവരി രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ‌് വിഷയങ്ങൾക്ക് മൊത്തം 70ശതമാനം മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. പത്താംക്ലാസ്/പ്ലസ്ടുവിൽ ഇംഗ്ലീഷിന് കുറഞ്ഞത് 50ശതമാനം മാർക്ക് വേണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലുവർഷ ബിടെക് കോഴ്‌സിനും തുടർന്ന് ഓഫീസറായി പെർമനന്‍റ് കമ്മീഷൻഡ് ഓഫീസർ നിയമനത്തിനും അവസരം. കോഴ്സുകൾ 2025 ജൂലൈയിൽ ആരംഭിക്കും.

വിശദവിവരങ്ങൾ www.joinindian.navy.gov.in എന്ന വെബ്സൈറ്റിൽ

4,500 രൂപ ബോണസ് നല്‍കാന്‍ തീരുമാനം; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില, കേസെടുത്തു

'അഹിന്ദുക്കളുടെ മേൽ ഹിന്ദു നിയമം അടിച്ചേൽപ്പിക്കുന്നതിന് തുല‍്യം'; ഏകീകൃത സിവിൽ കോഡിനെതിരേ അസദുദ്ദീൻ ഒവൈസി

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

22 വർഷത്തിന് ശേഷം 52-ാം വയസിൽ ഇമ്രാൻ ഖാന്‍റെ മുൻ ഭാര‍്യ വീണ്ടും വിവാഹിതയായി