സച്ചിൻ ദേവും ആര്യ രാജേന്ദ്രനും File
Kerala

മെമ്മറി കാർഡ് എടുത്തത് ആര്യയും സച്ചിൻദേവും: ‌എഫ്ഐആർ

കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് പറയുന്നത്

MV Desk

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനുള്ളിലെ സിസിടിവിക്യാമറകളുടെ മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ മേയർ ആര്യ രാജേന്ദ്രനും സംഘവുമെന്ന് പൊലീസ് എഫ്ഐആർ.

കാർഡ് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചിരിക്കാമെന്നാണ് കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറിലുള്ളത്.

ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം പൊലീസെത്തി ഡ്രൈവർ യദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

രാത്രി വൈകി ബസ് പാപ്പനംകോട് റീജ്യണൽ വർക്‌ ഷോപ്പിലേക്ക് മാറ്റിയ ശേഷമാണ് മെമ്മറി കാർഡ് കാണാതായതെന്ന് ഡ്രൈവർ യദു നേരത്തേ പറഞ്ഞിരുന്നു.

"ഇത്രയധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ല, വീണാ ജോർജിന് പിന്നിൽ പാറപോലെ പാർട്ടി ഉറച്ച് നിൽക്കും": സജി ചെറിയാൻ

അഭിഷേക് ശർമ ഫോം വീണ്ടെടുക്കാത്ത് തിരിച്ചടിയാകും; മുന്നറിയിപ്പ് നൽകി മുൻ ഇന്ത‍്യൻ താരം

ബിജെപി എംപി മമതക്കൊപ്പം വേദി പങ്കിട്ടു; തൃണമൂൽ കോൺഗ്രസിൽ ചേർന്നേക്കും

തൊണ്ടിമുതൽ കേസിൽ ശിക്ഷ മരവിപ്പിക്കണം; ആന്‍റണി രാജു ഹൈക്കോടതിയിൽ

അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു