എം.എം. ലോറൻസ് 
Kerala

എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിൽ തീരുമാനം ചൊവാഴ്ച ഉണ്ടായേക്കും

മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിനെതിരെ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിൽ തീരുമാനം ചൊവാഴ്ച് ഉണ്ടായേക്കും. മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കുന്നതിനെതിരെ മകൾ ആശ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മകളുടെ ഭാഗം കേട്ട ശേഷം ഈ കാര‍്യത്തിൽ തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. അതുവരെ മൃതദേഹം കോളെജ് മോർച്ചറിയിൽ സൂക്ഷിക്കാനും അനാട്ടമി ആക്‌ട് അനുസരിച്ച് മെഡിക്കൽ കോളെജിന് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി വ‍്യക്തമാക്കി. കേരള അനാട്ടമി ആക്‌ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളെജിന് കഴിയും.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി