ശാന്താനന്ദ

 
Kerala

വാവരെ മോശമായി ചിത്രീകരിച്ചെന്ന കേസ്; ശാന്താനന്ദയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുൻ‌കൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി

Aswin AM

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിനു ബദലായി ഹൈന്ദവ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വാവരെ മോശമായി ചിത്രീകരിച്ചെന്ന കേസിൽ ശ്രീരാമ മിഷൻ അധ‍്യക്ഷൻ ശാന്താനന്ദയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻ‌കൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി.

വാവർ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദയുടെ പരാമർശം. കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്, പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ എന്നിവരുടെ പരാതിയിൽ പന്തളം പൊലീസാണ് കേസെടുത്തിരുന്നത്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ