കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം

 
Kerala

കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം

പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തളളുകയായിരുന്നു.

കൊച്ചി: കളളപ്പണം വെളുപ്പിക്കൽ കേസ് ഒതുക്കി തീർക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽ നിന്നു രണ്ട് കോടി രൂപ ആവശ്യപ്പെട്ടതുമായ കേസിൽ പ്രതികളായ ഇഡി ഉദ്യോഗസ്ഥർക്ക് ജാമ്യം അനുവദിച്ച് കോടതി.

പ്രതികളായ വിൽസൺ വർഗീസ്, രജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റ് രഞ്ജിത് വാരിയർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പ്രതികളെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്‍റെ ആവശ്യം കോടതി തളളുകയായിരുന്നു. എന്നാൽ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർകുമാറിനെ അറസ്റ്റു ചെയ്തിട്ടില്ല.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്

മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

"തെരുവുനായ്ക്കളെ വന്ധ്യംകരിച്ച് വിട്ടയയ്ക്കണം, ഭക്ഷണം കൊടുക്കരുത്"; വിധിയിൽ മാറ്റം വരുത്തി സുപ്രീം കോടതി

പാർലമെന്‍റിൽ സുരക്ഷാ വീഴ്ച; മതിൽ ചാടിക്കടന്നയാൾ കസ്റ്റഡിയിൽ

''പരാതിക്കാരിക്ക് അർധ വസ്ത്രം''; മാങ്കൂട്ടത്തിലിനെ 'സ്നേഹിച്ച് കൊല്ലാൻ' ശ്രീകണ്ഠൻ