.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

തൃശൂർ പൂരം ഇന്ന് കൊടിയേറും

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 11.30നും ഇടയിൽ കൊടിയേറ്റം നടക്കും

MV Desk

എം.എ. ഷാജി

തൃശൂര്‍: ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. തൃശൂർ പൂരത്തിന് ആഹ്ലാദരവത്തോടെ ഇന്ന് കൊടിയേറ്റും. പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ നഗരവും തട്ടകങ്ങളും പൂരാവേശത്തിലാകും. എല്ലാ ക്ഷേത്രങ്ങളിലും ആർപ്പുവിളികളോടെ ദേശക്കാരാണ് കൊടിയേറ്റം നടത്തുക. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.30നും 12നും ഇടയിലാണ് കൊടിയേറ്റം. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരത്തില്‍ കൊടി ഉയര്‍ത്തും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 11.30നും ഇടയിൽ കൊടിയേറ്റം നടക്കും. താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ ആശാരി തയ്യാറാക്കിയ കൊടിമരത്തില്‍ ശ്രീകോവിലിൽ നിന്ന് പൂജിച്ച് നൽകുന്ന കൊടിക്കുറ കെട്ടി കൊടിയേറ്റം നടത്തും.

ലാലൂർ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ 8നും 8.30നും ഇടയിലും അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ രാവിലെ 11നും 12നും ഇടയിലുമാണ് കൊടിയേറ്റം. ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിനും കണിമംഗലം ശാസ്താ ക്ഷേത്രത്തിൽ വൈകീട്ട് 6.30നും കൊടിയേറ്റം നടക്കും. പനമുക്കുംപിള്ളി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വൈകീട്ട് 6.30നും 7.30നും ഇടയിലും പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിൽ വൈകീട്ട് 6.30നും കൊടിയേറും. കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ വൈകിട്ട് 7നും ചൂരക്കോട്ടുകാവ് ക്ഷേത്രത്തിൽ രാത്രി എട്ടിനുമാണ് കൊടിയേറ്റം.

30നാണ് തൃശൂർ പൂരം. 28ന് സാംപിള്‍ വെടിക്കെട്ട്. പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം 28, 29 തിയതികളിൽ നടക്കും. പൂരതലേന്നായ 29ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രം തെക്കേഗോപുര നട തുറന്ന് പൂരവിളംബരം നടത്തും. ഏറണാകുളും ശിവകുമാറാണ് പൂരവിളംബരം നടത്തുന്നത്. മെയ് 1ന് പുലർച്ചെയാണ് പൂരത്തിന്‍റെ പ്രധാന വെടിക്കെട്ട്. പകൽ പൂരത്തിന് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും.

ശത്രുതയില്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ അനുമതി; ഐക്യരാഷ്ട്രസഭയെ തീരുമാനം അറിയിച്ച് ഇറാൻ

പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കം; ഡീൽ ആരോപണം ആവർത്തിച്ച് വി.ഡി. സതീശൻ

രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക സ്വീകരിച്ചതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും: കെ.സി. വേണുഗോപാൽ

സിനിമാ ചിത്രീകരണത്തിനിടെ രാംചരണിന് പരുക്ക്; കണ്ണിന് മുകളിൽ 4 തുന്നലുകൾ, ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ

''യുഡിഎഫ് അധികാരത്തിലെത്തും, രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകും'': പി.ജെ. കുര‍്യൻ