വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

 

Representative image

India

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTCക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ

യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിൽവേ യുടെ നടപടി

Jisha P.O.

ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ മോശം ഭക്ഷണം വിളമ്പിയതിന് റെയിൽവേയുടെ തന്നെ കീഴിലുള്ള ഐആർസിടിസിക്ക് 10 റെയിൽവേ മന്ത്രാലയം 10 ലക്ഷം രൂപ പിഴ ചുമത്തി. ഭക്ഷണവിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു.

വന്ദേഭാരതിലെ ഭക്ഷണത്തിന്‍റെ ഗുണനിവാരത്തെ കുറിച്ച് യാത്രക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ റെയിൽവേ നടപടിയെടുത്തത്.

മാർച്ച് 15ന് പട്ന-ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി. ഭക്ഷണം മോശമായതിനെ തുടർന്ന് യാത്രക്കാരൻ ഇതിന്‍റെ വീഡിയോ എടുക്കുകയും ഇത് അധികൃതർക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

ഇന്ദിര ഗാന്ധി വധക്കേസ് പ്രതിയുടെ മകനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി അകാലിദൾ

മഴ വീണ്ടും വരുന്നു; അടുത്ത 5 ദിവസത്തെ മഴ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

17കാരി ഗർഭിണിയെന്ന് സർക്കാർ ആശുപത്രി; വിദഗ്ധ പരിശോധനയിൽ ഫലം നെഗറ്റീവ്, പരാതിയുമായി കുടുംബം

'രാജ‍്യം സ്വാതന്ത്ര‍്യം നേടിയിട്ടും സ്കൂളിലേക്ക് നല്ല റോഡില്ല'; ദേശീയ പതാകയും കൈയിലേന്തി സമരവുമായി ജെൻ ആൽഫകൾ