''ഫുട്ബോളും സിനിമയും ജീവിതപരിച്ഛേദങ്ങൾ'': എ.പി. ശശിധരൻ

 
Literature

''ഫുട്ബോളും സിനിമയും ജീവിതപരിച്ഛേദങ്ങൾ'': എ.പി. ശശിധരൻ

വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസ പരിപാടിയിൽ ഫുട്ബോളും സിനിമയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എ.പി. ശശിധരൻ

MV Desk

തിരുവനന്തപുരം: ജീവിതത്തിന്‍റെ പരിച്ഛേദമാണ് സിനിമയും ഫുട്ബോളുമെന്ന് എ.പി. ശശിധരൻ അഭിപ്രായപ്പെട്ടു. വടകര കളിക്കളം ഹാളിൽ നടന്ന പയസ്വിനിയുടെ അക്ഷരനിർഝരി എന്ന പ്രതിമാസ പരിപാടിയിൽ ഫുട്ബോളും സിനിമയും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു എഴുത്തുകാരനും പ്രഭാഷകനുമായ ശശിധരൻ. കയറ്റിറക്കങ്ങളും യാദൃച്ഛികതളും രണ്ടിലും സുലഭമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എം.സി. സുരേഷ് അധ‍്യക്ഷത വഹിച്ചു. ഡോ. എം. മുരളീധരൻ, എടയത്ത് ശ്രീധരൻ, കെ.പി. സുനിൽകുമാർ, പ്രശാന്ത് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

204 ദിവസം സമ്മേളനം, പാസാക്കിയത് 168 ബില്ലുകൾ; ചരിത്രത്തിലിടം നേടി പതിനഞ്ചാംകേരള നിയമസഭ

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

അച്ഛന്‍റെ ആരോഗ്യനില മോശമായി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

അവസാന ദിനത്തിലും കൊമ്പു കോർത്ത് ഭരണ-പ്രതിപക്ഷാംഗങ്ങൾ

കറുപ്പണിഞ്ഞ് വേടൻ, നീലയിൽ സുന്ദരിയായി നവമിലത; ഭരണഘടന സാക്ഷിയാക്കി വിവാഹം