ജനാധിപത്യ മഹിളാ അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ നിന്ന്

 
Kerala

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

മഹിളാ അസോസിയേഷനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്

Namitha Mohanan

പത്തനംതിട്ട: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അനുകൂലിച്ച് വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുലിന്‍റേത് അതിതീവ്ര പീഡനവും മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനവുമാണെന്നാണ് അനുമാനമെന്നായിരുന്നു പ്രതികരണം.

മുകേഷിനെതിരേ കോടതി ശിക്ഷാ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ വിശദീകരിച്ചു.

രാഹുലിനെതിരായ പരാതി സംബന്ധിച്ച് സംസാരിക്കാനായി ഇടത് മഹിളാ അസോസിയേഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ലസിത നായരുടേതായിരുന്നു ഇത്തരമൊരു വിചിത്ര വാദം. അതേസമ‍യം, ഈ പ്രതികരണത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.

പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

അമ്മ സംഘടനയെ പിഷാരടി നയിക്കും | Video

കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാല് പേർക്ക് പരിക്ക്

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവി

ഡിജിറ്റൽ സർവകലാശാലയിൽ വ്യാപക ക്രമക്കേട്