മഹാരാജാസ് കോളെജ് File Pic
Kerala

മഹാരാജാസിലെ വിദ്യാർഥി സംഘർഷം: അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തെ തുടർ‌ന്നാണ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചത്

കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ സംഘർഷത്തിൽ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച മുതൽ നടന്ന സംഭവങ്ങൾ അന്വേഷിക്കും. വിദ്യാർഥി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാജാസ് കേളെജ് പ്രിൻസിപ്പലിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയുണ്ടായ സംഘർഷത്തെ തുടർ‌ന്നാണ് കോളെജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ കെഎസ്‌യു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ പത്തൊൻപത് പ്രതികളാണ് കേസിലുള്ളത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം