.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി

വരുമാനത്തിന്‍റെ 3 ശതമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി തീരുമാനിച്ചിരുന്നത്. അതു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ കണക്കിന്‍റെ അടിസ്ഥാന‌ത്തില്‍ 35,000 കോടിയിലധി‌കം വായ്പക്കായി അനുമതി ലഭിക്കേണ്ടതാണ്

MV Desk

തിരുവനന്തപുരം: കേരളത്തിന്‍റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്‍റെ സമീപനം.

കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്‍റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം 32,000 കോടി ലഭിക്കുമെന്നാണ് കണക്കുകളിലൂടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 15,390 കോടിയാണ് വായ്പ പരിധിയായി നിശ്ചയിച്ചത്.

ഒരു വര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ 3 ശതമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി തീരുമാനിച്ചിരുന്നത്. അതു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ കണക്കിന്‍റെ അടിസ്ഥാനത്തില്‍ 35,000 കോടിയിലധികം വായ്പക്കായി അനുമതി ലഭിക്കേണ്ടതാണ്. എന്നാല്‍, അര ശതമാനം കേന്ദ്രം കുറവ് വരുത്തി. 2019-20 കാലയളവില്‍ 5 ശതമാനവും 2020-21ല്‍ 4.5 ശതമാനവും 2021-22ല്‍ 4 ശതമാനവും 202223ല്‍ 3.50 ശതമാനവുമായി കുറച്ചു.

വായ്പ വെട്ടിക്കുറക്കുന്നതിന്‍റെ കാരണങ്ങള്‍ കേന്ദ്രം വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കെ .എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്‍റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്- ധനമന്ത്രി കൂട്ടിച്ചേർത്തു.

കെ. സുധാകരന് സതീശന്‍റെ മറുപടി; സ്ഥാനാർഥിയാക്കാമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് വി.ഡി. സതീശൻ

യുഎഇ‍യിൽ ഇറാൻ ആക്രമണം; ഡ്രോൺ അവശിഷ്ടം വീണ് തീപിടിത്തം

പിഎസ്എൽ ഒഴിവാക്കി ഐപിഎൽ കളിക്കാൻ തീരുമാനിച്ച് ബ്ലസിങ് മുസറബാനി; നടപടി സ്വീകരിക്കുമെന്ന് പിസിബി

ജാമ്യത്തിലിറങ്ങിയ ഗൂണ്ടാ നേതാവിനെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു | Video

"പിടിഎ മീറ്റിങ്ങിനു വേണ്ടി വ്യാജ മാതാപിതാക്കളെ തേടുന്നു"; 15000 രൂപ വാഗ്ദാനം ചെയ്ത് വിദ്യാർഥിനി