ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ഉന്നതരുമായുളള ബന്ധം സ്വർണക്കൊള്ളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

ബന്ധം മറയാക്കി ചെന്നൈ - ബംഗളൂരു കേന്ദ്രീകരിച്ചുളള വൻ സംഘമാണ് കവർച്ച നടപ്പാക്കിയത്.

Megha Ramesh Chandran

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി കൊള്ളയടിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ഉന്നതരുമായുളള ബന്ധങ്ങളാണ് താൻ ശബരിമല സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.

മുൻ മന്ത്രി കടകംപളളി സുരേന്ദ്രൻ, തന്ത്രി, ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാർ തുടങ്ങിയവരുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം മറയാക്കി ചെന്നൈ - ബംഗളൂരു കേന്ദ്രീകരിച്ചുളള വൻ സംഘമാണ് കവർച്ച നടപ്പാക്കിയത്. അവസാനം അവർ തന്നെ കുടുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ

ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ലൈംഗികാതിക്രമം; തെറ്റിദ്ധരിച്ചതെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്

വന്ദേമാതരത്തിൽ പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

സഞ്ജുവും ഗില്ലും സെലക്ഷനിൽ തലവേദന നൽകുന്നവർ‌: സൂര്യകുമാർ യാദവ്

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്