Kerala

അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്തണം

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ പെർമനന്‍റ് സിനഡ് തീരുമാനം ശരിവെച്ച് വത്തിക്കാൻ പരമോന്നത കോടതിയുടെ അന്തിമതീർപ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവടങ്ങളിലെ ഭൂമി വിറ്റ് നികത്തണം.

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിലെ വിവിധ കാനോനിക സമിതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷമാണ് കോടതി വിധി.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്