Kerala

അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്തണം

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ പെർമനന്‍റ് സിനഡ് തീരുമാനം ശരിവെച്ച് വത്തിക്കാൻ പരമോന്നത കോടതിയുടെ അന്തിമതീർപ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവടങ്ങളിലെ ഭൂമി വിറ്റ് നികത്തണം.

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിലെ വിവിധ കാനോനിക സമിതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷമാണ് കോടതി വിധി.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

സംരക്ഷണം ആവശ‍്യപ്പെട്ട് സർവകലാശാല സിൻഡിക്കേറ്റ് അംഗം; എന്ത് ശാരീരിക ഭീഷണിയാണ് നേരിട്ടതെന്ന് ഹൈക്കോടതി

മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്ന് 30 ലക്ഷം കവർന്നു; പേടിഎം ജീവനക്കാർ അറസ്റ്റിൽ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു