Kerala

അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്തണം

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു

MV Desk

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ പെർമനന്‍റ് സിനഡ് തീരുമാനം ശരിവെച്ച് വത്തിക്കാൻ പരമോന്നത കോടതിയുടെ അന്തിമതീർപ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവടങ്ങളിലെ ഭൂമി വിറ്റ് നികത്തണം.

കോടതി വിധിയുമായി വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കാനോനികമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിലെ വിവിധ കാനോനിക സമിതികൾ നൽകിയ അപ്പീലുകൾ പരിഗണിച്ച ശേഷമാണ് കോടതി വിധി.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി