മൻമോഹൻ സിങ്

 
India

കൽക്കരി കുംഭകോണ കേസ്: മൻമോഹൻ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലിൻ ചിറ്റ്

കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെട്ട കൽക്കരി കുംഭകോണ കേസിൽ ക്രിമിനൽ നടപടി അവസാനിപ്പിച്ച് സുപ്രീം കോടതി. കേസിൽ സിബിഐ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത് അധ‍്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

കേസിൽ ആറാം പ്രതിയായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് രണ്ടു വർഷം കഴിഞ്ഞാണ് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്.

ഒഡീശയിലെ താലാബീര-II കൽക്കരിപ്പാടം സ്വകാര‍്യ കമ്പനിക്ക് അനുവദിച്ചുവെന്നാണ് കേസ്. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ തീരുമാനം നേരത്തെ തന്നെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. മൻമോഹൻ സിങ്ങും മറ്റ് 5 പേരും കേസിൽ വിചാരണ നേരിടണമെന്ന സിബിഐ കോടതിയുടെ 2015ലെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

'പരീക്ഷാ പേ ചർച്ച' കഴിഞ്ഞു; ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്‌സഭ പാസാക്കി; കുറ്റക്കാർക്ക് 10 വർഷം തടവും 50 ലക്ഷം പിഴയും

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഐപിഎൽ താരം യഷ് ദയാലിന് ആശ്വാസം; വിചാരണ കോടതിയുടെ നടപടിക്ക് സ്റ്റേ

ചെന്നൈ മെട്രൊയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട്