.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

"18 വയസിൽ ലോക്സഭാ സ്ഥാനാർഥിത്വം നൽകാം"

യുവാക്കൾ നിയമനിർമാണ സഭകളിൽ എത്തണമെന്നു പാർലമെന്‍ററി സമിതിയുടെ ശുപാർശ

Ardra Gopakumar

ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മത്സരിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാക്കണമെന്ന് പാർലമെന്‍ററി സമിതിയുടെ ശുപാർശ. രാജ്യസഭയിലേക്കുള്ള സ്ഥാനാർഥിത്വത്തിന് 30 വയസാക്കണമെന്നും സമിതി ശുപാർശ ചെയ്തു. നിലവിൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഇരുപത്തഞ്ചും രാജ്യസഭയിലേക്ക് മുപ്പത്തഞ്ചും വയസാണ് കുറഞ്ഞ പ്രായപരിധി.

യുവാക്കൾക്കും നിയമനിർമാണ സഭകളിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കണന്ന അഭിപ്രായത്തോടെയാണു സുപ്രധാന ശുപാർശ. 18 വയസിൽ വോട്ട് ചെയ്യാനാവുന്നവർക്ക് നിയമനിർമാണത്തിലും പങ്കാളിത്തമാകാമെന്നും ബിജെപി എംപി സുശീൽ കുമാർ മോദി അധ്യക്ഷനായ നിയമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ""ക്യാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലെ രീതികൾ പരിശോധിച്ചപ്പോൾ സ്ഥാനാർഥിത്വത്തിനുള്ള കുറഞ്ഞ പ്രായം 18 ആക്കി മാറ്റേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെട്ടു.യുവാക്കൾ വിശ്വസിക്കാവുന്നതും ഉത്തരവാദിത്വമുള്ളവരുമായ രാഷ്‌ട്രീയ പങ്കാളികളാകുമെന്നതിന് ഉദാഹരണങ്ങളാണ് ഈ രാജ്യങ്ങൾ''- റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കാഴ്ചപ്പാട് വ്യത്യസ്തമാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. പതിനെട്ടു വയസിൽ ഭരണനിർവഹണത്തിനുള്ള അനുഭവ പരിചയമുണ്ടാവില്ലെന്നാണു കമ്മിഷൻ പറയുന്നതെന്നും പാർലമെന്‍ററി സമിതി പറയുന്നു.

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി