ട്രംപ് യുക്രെയ്ൻ പക്ഷത്തു തുടരണംസെലൻസ്കിയുടെ തുറന്ന കത്ത്

 

file photo

World

ട്രംപ് യുക്രെയ്ൻ പക്ഷത്തു തുടരണമെന്ന് ചൂണ്ടിക്കാട്ടി സെലൻസ്കിയുടെ തുറന്ന കത്ത്

ട്രംപ് പുടിനു മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് സെലൻസ്കി മറുപടി നൽകിയത്

Reena Varghese

കീവ്: അമെരിക്കയും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പക്ഷത്ത് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന തുറന്ന കത്തുമായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. യുക്രെയ്ൻ റഷ്യയ്ക്കെതിരായ പോരാട്ടം തുടരുമ്പോൾ അമെരിക്ക യുക്രെയ്ന്‍റെ പക്ഷത്ത് തുടരണമെന്ന് താൻ ആഗ്രഹിക്കുന്നു എന്ന് കീവിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നിന്ന് സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ സെലൻസ്കി പറഞ്ഞു.

പുടിനെന്ന വ്യക്തിക്കെതിരേ പോരാടുന്ന ഒരു ജനാധിപത്യ രാജ്യത്തോടൊപ്പം അവർ നിൽക്കണം. സെലൻസ്കി സിഎൻഎന്നിനോടു പറഞ്ഞു. ട്രംപ് പുടിനു മേൽ വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് സെലൻസ്കി മറുപടി നൽകിയത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച സെലൻസ്കി റഷ്യൻ ആവശ്യങ്ങൾക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി.

"ഉയർന്ന ശബ്ദവും വെളിച്ചവും തീയും വേണ്ട"; ഉപാധികളോടെ മോഡിഫിക്കേഷൻ ആകാമെന്ന് ഗതാഗത മന്ത്രി

ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

നിർമാതാക്കൾ തമ്മിൽ തർക്കം; ദിലീപ് ചിത്രം 'നീക്ക'ത്തിന്‍റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി: 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധു

ഓപ്പറേഷൻ തൂഫാൻ: കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് വി.ഡി. സതീശന്‍റെ കത്ത്