പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും.
File
പറ്റ്ന: ബിഹാറിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എൻഡിഎക്ക് 140 മുതൽ167 സീറ്റുകൾ വരെയാണ് എൻഡിഎക്ക് പ്രവചിക്കുന്നത്. മഹാഗഢ്ബന്ധൻ (എംജിപി) 75 മുതൽ 101 സീറ്റു വരെ നേടുമെന്നും ജെഎസ്പിക്ക് 5 സീറ്റു വരെയുമാണ് പ്രവചിക്കുന്നത്.
243 സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 122 സീറ്റുകൾ ലഭിച്ചാൽ ഭരണം ഉറപ്പാക്കാൻ സാധിക്കും. പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജിന് പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലെന്നാണ് എക്സിറ്റ് പോളുകൾ സാക്ഷ്യപ്പെടുത്തുന്നത്.
2020ൽ 57.29 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 75 സീറ്റുകളോടെ ആർജെഡി ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്.
എൻഡിഎ -145-160
എംജിബി-73-91
ജെഎസ്പി-0-0
മറ്റുള്ളവർ-5-10
എൻഡിഎ -147-167
എംജിബി-70-90
ജെഎസ്പി-0-2
മറ്റുള്ളവർ-2-8
എൻഡിഎ -133-148
എംജിബി-87-102
ജെഎസ്പി-0-2
മറ്റുള്ളവർ-3-6
എൻഡിഎ -133-148
എംജിബി-87-102
ജെഎസ്പി-0-5
മറ്റുള്ളവർ-2-8
എൻഡിഎ -152
എംജിബി-84
ജെഎസ്പി-2
മറ്റുള്ളവർ-5
എൻഡിഎ -130-138
എംജിബി-100-108
ജെഎസ്പി-0-0
മറ്റുള്ളവർ-3-5
എൻഡിഎ -135-150
എംജിബി-88-103
ജെഎസ്പി-0-1
മറ്റുള്ളവർ-3-6
എൻഡിഎ -142-162
എംജിബി-80-98
ജെഎസ്പി-1-4
മറ്റുള്ളവർ-0-3