കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി പുറകിലെ ചില്ല് കരിങ്കല്ലെറിഞ്ഞ് തകർക്കുന്നു 
Crime

കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞ് കല്ലെറിഞ്ഞു, യാത്രികരെ മർദിച്ചു; 8 പേർക്കെതിരെ കേസ്

MV Desk

തൃശൂർ: കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ കാർ തടഞ്ഞി നിർത്തി അക്രമിച്ച കേസിൽ ഏട്ടു പേർക്കെതിരെ പൊലീസ് കേസ്.കാറിലെത്തിയ അഞ്ചു അക്രമികൾക്കു പുറമേ സഹായത്തിനു വന്ന മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

സെന്‍റ് തോമസ് പള്ളിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞ് കാറിന്‍റെ ചില്ല് പൂർണമായും തകർത്തു. കൂടാതെ കാർ യാത്രക്കാരനെ മർദിക്കുകയും ചെയ്തു. തൃപയാർ സ്വദേശികളാണ് അക്രമത്തിനിരയായത്. കാർ ഉരഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി അക്രമം നടന്നത്. തർക്കത്തിൽ പ്രകോപിതനായ അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു.

ആരാകും ആദ്യ ബിജെപി മേയർ‍? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍