അൻസിബ, ലക്ഷ്മിപ്രിയ

 
Kerala

നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി; വിധി തിങ്കളാഴ്ച

എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി

Namitha Mohanan

കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരമെന്ന് ഹൈക്കോടതി. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. അൻസിബയുടെ ഹർജിയിൽ കോടതി തിങ്കളാഴ്ച വിധി പറയും.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ചെന്നും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്ന പരാമർശം നടത്തിയെന്നുമായിരുന്നു അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പ്രതിചേർക്കണണമെന്ന് ആവശ്യമുണ്ട്. എറണാകുളം മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയതോടെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; അന്വേഷണത്തിന് എഡിജിപി പി. വിജയന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം

മന്ത്രിക്കെതിരേ അശ്ലീല പരാമർശം, യൂട്യൂബർ സന്തോഷ് പണ്ഡിറ്റ് അറസ്റ്റിൽ

ആഡംബര ഹോട്ടലിൽ പാർട്ടി നടത്തിയ ശേഷം ബിൽ അടക്കാതെ മുങ്ങി; വ‍്യാജ ഐഎഎസ് ഉദ‍്യോഗസ്ഥൻ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്