Akhiljith|Bhasurangan 
Kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അഖിൽ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു

MV Desk

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ‌ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്.

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. ബാങ്കിൽ നിന്നും നിയമപരമായി ലോണെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഭരണ സമിതി നടത്തിയ ക്രമക്കേടചുകളിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ഹർജിയിൽ‌ പറയുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ