Akhiljith|Bhasurangan 
Kerala

കണ്ടല ബാങ്ക് തട്ടിപ്പ്; അഖിൽ ജിത്ത് ജാമ്യ ഹര്‍ജി നല്‍കി

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു

MV Desk

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ‌ റിമാൻഡിലുള്ള പ്രതിയും മുൻ പ്രസിഡന്‍റ് എൻ. ഭാസുരാംഗന്‍റെ മകനുമായ അഖിൽ ജിത്ത് ജാമ്യ ഹർജി നൽകി. കൊച്ചി പിഎംഎൽഎ കോടതിയിലാണ് ഹർജി നൽകിയത്.

തനിക്കെതിരേ തെളിവുകളോന്നും കണ്ടെത്താൻ ഇഡിക്കായിട്ടില്ലെന്നും തന്നെ വ്യാജമായിട്ടാണ് പ്രതിചേർത്തതെന്നും ജാമ്യ ഹർജിയിൽ അഖിൽ ജിത്ത് വ്യക്തമാക്കുന്നു. ബാങ്കിൽ നിന്നും നിയമപരമായി ലോണെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഭരണ സമിതി നടത്തിയ ക്രമക്കേടചുകളിൽ തനിക്ക് പങ്കില്ലെന്നും അഖിൽ ഹർജിയിൽ‌ പറയുന്നു. നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും കണ്ടല ബാങ്ക് ക്രമക്കേടിൽ ഇഡി അറസ്റ്റ് ചെയ്തതത്.

സ്ത്രീകൾക്ക് 30,000 രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി; ആർജെഡിയുടെ അവസാന ഘട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

ആശമാർക്ക് നവംബർ ഒന്ന് മുതൽ 8,000 രൂപ ഓണറേറിയം ലഭിച്ചു തുടങ്ങും; സർക്കാർ ഉത്തരവിറക്കി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട സംഭവം; തമിഴ്നാട് പൊലീസിനെതിരേ കേസെടുത്തേക്കും

കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി | Video