ഷോൺ ജോർജ്, പി.സി. ജോർജ്

 
Kerala

സഭയ്ക്കെതിരായ പി.സി. ജോർജിന്‍റെയും മകന്‍റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി

വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലവിൽ നേതൃത്വത്തിന്‍റെ തീരുമാനം

Jisha P.O.

തിരുവനന്തപുരം: സഭക്കെതിരായ പി.സി. ജോർജിന്‍റെയും ഷോൺ ജോർജിന്‍റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നിലവിൽ നേതൃത്വത്തിന്‍റെ തീരുമാനം. എഫ്സിആർഎ ഉൾപ്പെടെയുള്ള വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ക്രിസ്തീയ വിഭാഗത്തെ പ്രകോപിപ്പിക്കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ.

ഇരുവരുടെയും പ്രസ്താവന നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്നാണ് നേതൃത്വം പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ചില മെത്രാന്മാരും സഭ മുഖപത്രമായ ദീപികയും യുഡിഎഫിനായി ഇടപെട്ടുവെന്നാണ് ബിജെപി നേതാക്കളായ പി.സി. ജോർജും, മകൻ ഷോൺ ജോർജും ആരോപിച്ചത്.

യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞുവെന്ന് പി.സി. ജോർജ് ആരോപിച്ചു.

ജീവനക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി; എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരേ പോക്സോ കേസ്

വിദേശയാത്ര; എഡിജിപി എസ്. ശ്രീജിത്തിനെതിരേ ഉന്നതതല അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 360 രൂപ കൂടി 1,12,080 രൂപയായി

ചിത്തരേഷ് നടേശന് തിരിച്ചടി; പൊലീസ് സേനയിൽ എടുക്കാൻ കഴിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

നീറുന്ന ഓർമ; രക്തം പുരണ്ട സ്കൂൾ ബാഗുകളും വെള്ളപ്പൂക്കളും, സമാധാനചർച്ചയ്ക്കായി ഇറാൻസംഘം പാക്കിസ്ഥാനിൽ