N Vasu

 
Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസു റിമാൻഡിൽ

സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ.വാസുവിനെ റിമാൻഡ് ചെയ്ത് കൊല്ലം വിജിലൻസ് കോടതി. 14 ദിവസത്തേക്കാണ് റിമാൻഡ്. വാസുവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നാണ് തന്ത്രി അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കേസിൽ ആദ്യമേ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. 90 ദിവസമായി പോറ്റി ജയിലിലാണ്.

"വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രം, ദർബാറുകളിൽ പടയാളികൾക്ക് പ്രവേശനമുണ്ടാകില്ല എന്നതാണ് രാജശാസനം"

36 ലക്ഷത്തിന്‍റെ കടം, വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗകുടുംബത്തെ കണ്ടെത്തി

മെഴുകുതിരി റെഡിയാക്കിക്കോ, രാത്രി കറണ്ട് പോകും

കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയത്തിൽ മാറ്റം

പുരി രഥയാത്രയില്‍ തിക്കും തിരക്കും; ഒരാൾ മരിച്ചു, 120 പേര്‍ക്ക് പരുക്ക്