ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

 
Kerala

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടതു സർക്കാരിന്‍റെ നിർണായകമായ നീക്കം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: ക്ഷേമപെൻഷൻ വർധിപ്പിക്കാൻ സർക്കാർ നീക്കം. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനുള്ള നിർദേശം സജീവ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് ക്ഷേമപെൻഷനായി വിതരണം ചെയ്യുന്നത്. വൈകാതെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ഇടതു സർക്കാരിന്‍റെ നിർണായകമായ നീക്കം.

രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറുന്നതിൽ ക്ഷേമപെൻഷൻ വിതരണവും അതുമായി ബന്ധപ്പെട്ട പ്രചരണങ്ങളും കാര്യമായ പങ്കു വഹിച്ചിരുന്നു.

''അയ്യപ്പനൊപ്പം വാവരിനും സ്ഥാനമുണ്ട്''; ശബരിമലയെ വിവാദമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന് മുഖ‍്യമന്ത്രി

കർണാടക മുഖ‍്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 13 പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

രണ്ടാം ടെസ്റ്റിലും രക്ഷയില്ല; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ക്ലച്ച് പിടിക്കാതെ ബാബർ അസം

സുബിൻ ഗാർഗിന്‍റെ മരണം; അസം പൊലീസ് സിംഗപ്പൂരിൽ