രാഹുൽ ഗാന്ധി 
Mumbai

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ട കേസ് ജനുവരി 17ന് പരിഗണിക്കും

ഭിവണ്ടി കോടതിയിലാണ് കേസ്.

Mumbai Correspondent

മുംബൈ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസിലെ വാദം ജനുവരി 17-ലേക്ക് മാറ്റി. താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് കേസ്. ജോയിന്‍റെ സിവില്‍ ജഡ്ജി പി.എം. കോള്‍സെയാണ് വാദം കേള്‍ക്കുന്നത്.

അടുത്തവാദം കേള്‍ക്കല്‍ ജനുവരി 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നും പുതിയ ജാമ്യാപേക്ഷ നല്‍കണമെന്നും ജഡ്ജി കോള്‍സെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി ജാമ്യം നിന്നിരുന്ന ശിവരാജ് പാ്ട്ടീല്‍ മരിച്ചതിന്‍റെ പശ്ചാലത്തലത്തിലാ്ണ് പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്