മത്സ്യം പിടിക്കുന്നതിന് വലുപ്പ പരിധി നിശ്ചയിച്ച് സര്‍ക്കാര്‍

 
Mumbai

അയല 14 സെന്‍റി മീറ്റര്‍, കൊഞ്ച് 9 സെന്‍റി മീറ്റർ; മീൻ പിടിക്കുന്നതിൽ വലുപ്പ പരിധി നിശ്ചയിച്ച് മഹാരാഷ്‌ട്ര

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് മഹാരാഷ്ട്ര ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം.

Mumbai Correspondent

മുംബൈ : മഹാരാഷ്ട്രയില്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന മത്സ്യത്തിന് വലുപ്പപരിധി നിശ്ചയിക്കുന്നു. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് മഹാരാഷ്ട്ര ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം. കുഞ്ഞുമത്സ്യങ്ങളെ വലയില്‍ പിടിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം.

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മത്സ്യമായ സില്‍വര്‍ പോംഫ്രെറ്റിനും (അയക്കൂറ) അയലയ്ക്കും 14 സെന്‍റീ മീറ്റര്‍ നീളമുണ്ടായിരിക്കണം.

അതുപോലെ, ഒരു കൊഞ്ചിന് ഒമ്പത് സെന്‍റിമീറ്റര്‍ നീളമുണ്ടായിരിക്കണം. ബോംബിലിന്‍റെ (ബോംബെ ഡക്ക്) നീളം 18 സെന്‍റീമീറ്റര്‍ ആയിരിക്കണം. നെയ്നീമീനിന് നീളം 37 സെന്‍റീമീറ്ററാണ്.

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ 'തേജസ്'

ശബരിമലയിലെ സ്വർണം കാണാതായത് രാഷ്ട്രപതിയെ ധരിപ്പിക്കും

സജിത കൊലക്കേസ്: ചെന്താമരയുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും

ഗണേഷ് മന്ത്രിയാകാൻ സരിതയെ ഉപയോഗിച്ചെന്ന് വെള്ളാപ്പള്ളി; താൻ വെള്ളാപ്പള്ളിയുടെ ലെവൽ അല്ലെന്ന് ഗണേഷ്

ഗൾഫ് പര്യടനം: മുഖ്യമന്ത്രി ബഹ്റൈനിൽ