അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദിയും ജർമ്മൻ ചാൻസലറും ഹനുമാൻ പട്ടം പറത്തിയപ്പോൾ

 

social media

India

ജർമൻ ചാൻസലർ ഇന്ത്യയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിലെത്തിയത്.

Reena Varghese

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസി ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ജർമൻ ചാൻസലർ വിമാനമിറങ്ങിയത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഉൾപ്പടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യ-ജർമൻ പരിശ്രമങ്ങളുടെ ഭാഗമാണിത്.

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മെർസി അഹമ്മദാബാദിലെത്തിയത്. സബർമതി ആശ്രമത്തിൽ സംയുക്ത സന്ദർശനം നടത്തിയ മോദിയും മെർസിയും സബർമതി നദീ തീരത്ത് നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും പങ്കെടുത്തു.

പഞ്ചാബിനെ വിറപ്പിച്ച് ശാർദൂൽ ഠാക്കൂർ; മുംബൈയ്ക്ക് 201 റൺസ് വിജയലക്ഷ‍്യം

പശ്ചിമ ബംഗാളിലെ സ്കൂളുകളിൽ വന്ദേമാതരം ആലപിക്കുന്നത് ഇനി മുതൽ നിർബന്ധം

സിഎൽപി യോഗം ഒഴിവാക്കി; രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക്

ലോക്ഭവനിലെത്തി ഗവർണറെ കണ്ട് വി.ഡി. സതീശൻ

പഞ്ചസാര കയറ്റുമതി വിലക്കി കേന്ദ്രം; സെപ്റ്റംബർ 30 വരെ നിരോധനം