അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദിയും ജർമ്മൻ ചാൻസലറും ഹനുമാൻ പട്ടം പറത്തിയപ്പോൾ

 

social media

India

ജർമൻ ചാൻസലർ ഇന്ത്യയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിലെത്തിയത്.

Reena Varghese

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസി ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ജർമൻ ചാൻസലർ വിമാനമിറങ്ങിയത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഉൾപ്പടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യ-ജർമൻ പരിശ്രമങ്ങളുടെ ഭാഗമാണിത്.

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മെർസി അഹമ്മദാബാദിലെത്തിയത്. സബർമതി ആശ്രമത്തിൽ സംയുക്ത സന്ദർശനം നടത്തിയ മോദിയും മെർസിയും സബർമതി നദീ തീരത്ത് നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും പങ്കെടുത്തു.

മോ‌ദിയുടെ കുഞ്ഞനുജത്തി തകൈചി; ഉഭയകക്ഷി ബന്ധം ശക്തമാക്കി ഇന്ത്യയും ജപ്പാനും

മദ്യം വാങ്ങാൻ തിരിച്ചറിയൽ കാർഡ്; പ്രായപരിധി കർ‌ശനമാക്കാൻ സർക്കാർ

എട്ട് പവന്‍റെ തൊണ്ടി മുതൽ മോഷ്ടിച്ചു; സിഐക്ക് സസ്പെൻഷൻ

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

എൻട്രൻസ് പരീക്ഷയ്‌ക്കൊപ്പം പ്ലസ് ടു മാർക്കും: പരിഷ്കാരം പരിഗണനയിൽ