അഹമ്മദാബാദിൽ പ്രധാനമന്ത്രി മോദിയും ജർമ്മൻ ചാൻസലറും ഹനുമാൻ പട്ടം പറത്തിയപ്പോൾ

 

social media

India

ജർമൻ ചാൻസലർ ഇന്ത്യയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിലെത്തിയത്.

Reena Varghese

അഹമ്മദാബാദ്: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസി ഇന്ത്യയിലെത്തി. ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ജർമൻ ചാൻസലർ വിമാനമിറങ്ങിയത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ഉൾപ്പടെ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യ-ജർമൻ പരിശ്രമങ്ങളുടെ ഭാഗമാണിത്.

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി മെർസി അഹമ്മദാബാദിലെത്തിയത്. സബർമതി ആശ്രമത്തിൽ സംയുക്ത സന്ദർശനം നടത്തിയ മോദിയും മെർസിയും സബർമതി നദീ തീരത്ത് നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും പങ്കെടുത്തു.

സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് ആണെന്ന് തന്ത്രി

"എന്നെ നിശബ്ദനാക്കാം, പക്ഷേ ഓരോ വീട്ടിലുമുള്ള വിജയ്‌യെ പിടിച്ചുകെട്ടാനാവില്ല"; സർക്കാരിന് വിമർശനം

ഞണ്ട് അലർജിയുള്ള യുവാവ് ഞണ്ടു കറി കഴിച്ചതിനു പിന്നാലെ മരിച്ചു

സ്വര്‍ണവിലയില്‍ ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 7,000 രൂപ, പവൻ വില വീണ്ടും 1.2 ലക്ഷത്തിൽ താഴെ!

അനുനയിപ്പിക്കാൻ ഊർജിത ശ്രമം; സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ​ഗോവിന്ദൻ