അമർ പ്രീത് സിങ്ങ്

 
India

''പാക്കിസ്ഥാന്‍റെ 13 യുദ്ധവിമാനങ്ങൾ തകർത്തു''; ഓപ്പറേഷൻ സിന്ദൂറിലൂടെ നേടിയത് വലിയ വിജയമെന്ന് വ‍്യോമസേന

രാജ‍്യത്തിന്‍റെ വ‍്യോമപ്രതിരോധ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ മുഖ‍്യപങ്കു വഹിച്ചതായും വ‍്യോമസേന മേധാവി അമർ പ്രീത് സിങ്ങ് വ‍്യക്തമാക്കി

Aswin AM

ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്‍റെ 13 യുദ്ധവിമാനങ്ങൾ തകർത്തതായി ഇന്ത‍്യൻ വ‍്യോമസേന. വാർത്താ സമ്മേളനത്തിലൂടെ വ‍്യോമസേന മേധാവി അമർ പ്രീത് സിങ്ങാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

രാജ‍്യത്തിന്‍റെ വ‍്യോമപ്രതിരോധ സംവിധാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ മുഖ‍്യപങ്കു വഹിച്ചതായും എഫ് 16, ജെഎഫ് 17 അടക്കമുള്ള പാക്കിസ്ഥാന്‍റെ യുദ്ധവിമാനങ്ങൾ തകർത്തെന്നും 1971നു ശേഷം രാജ‍്യം നേടിയ വലിയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. സംഘർഷത്തിലേക്ക് നീങ്ങാതെ ആക്രമണം അവസാനിപ്പിക്കാൻ ഇന്ത‍്യക്ക് സാധിച്ചെന്നും അമർ പ്രീത് സിങ് പറഞ്ഞു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു

ബാങ്ക് ചെക്കുകൾ അതാത് ദിവസം തന്നെ പാസാകും, മാറ്റം ശനിയാഴ്ച മുതൽ

ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

ഓപ്പറേഷൻ സിന്ദൂർ ആവർത്തിക്കുമോ? 'സർ ക്രീക്കി'ൽ തർക്കം മുറുകുന്നു, കടുപ്പിച്ച് ഇന്ത്യ

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു