ഹിമന്ത ബിശ്വ ശർമ

 
India

ഹിമന്ത ബിശ്വ ശർമ അസം മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ മേയ് 12ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം

Namitha Mohanan

ഗുവാഹത്തി: അസമിൽ മികച്ച ഭൂരിപക്ഷം നേടിയ ബിജെപിയെ വീണ്ടും ഹിമന്ത ബിശ്വ ശർമ നയിക്കും. ഞായറാഴ്ച ഗുവാഹത്തിയിൽ നടന്ന ബിജെപി യോഗത്തിലാണ് ഹിമന്ത ബിശ്വ ശർമയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഈ മാസം 12 നാവും സത്യപ്രതിജ്ഞ.

കേന്ദ്ര നിരീക്ഷകരായ ജെ.പി. നദ്ദ, നായാബ് സിങ് സെയ്നി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ 102 എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്യും.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് പേർ|Video

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

പാസ്പോർട്ട് പൗരത്വ രേഖയല്ല; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

മാസപ്പടിക്കേസ്: വീണ ഇഡിക്കു മുന്നിൽ ഹാജരായി

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ