India

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മനേക ഗാന്ധി

കേരള വനംവകുപ്പ് രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കൊല്ലുന്നുവെന്നും അവർ ആരോപിച്ചു

ന്യൂഡൽഹി: തണ്ണീർ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തെ അതി രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനേക ഗാന്ധി. കേരള വനംവകുപ്പ് രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കൊല്ലുന്നുവെന്നും അവർ ആരോപിച്ചു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയ്പ്രസാദും എച്ച്.ഒ.ഡി ഗംഗ സിങ്ങിനെതുിരെയും രൂക്ഷ വിമർശനമാണ് മനേക ഉയർത്തിയത്. നേരത്തെ കരടിയെയും പുലിയെയും സമാനമായി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.

താരിഫ് സംഘർഷം: യുഎൻ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തേക്കില്ല

പാതിവില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു

കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും