India

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; കേരള വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ച് മനേക ഗാന്ധി

ന്യൂഡൽഹി: തണ്ണീർ എന്ന കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേരളത്തെ അതി രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് മനേക ഗാന്ധി. കേരള വനംവകുപ്പ് രണ്ടാഴ്ചക്കിടയിൽ രണ്ട് ആനയെ വീതം കൊല്ലുന്നുവെന്നും അവർ ആരോപിച്ചു.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ ജയ്പ്രസാദും എച്ച്.ഒ.ഡി ഗംഗ സിങ്ങിനെതുിരെയും രൂക്ഷ വിമർശനമാണ് മനേക ഉയർത്തിയത്. നേരത്തെ കരടിയെയും പുലിയെയും സമാനമായി കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കു കൃത്യമായ പരിശീലനം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫാക്റ്റിന്‍റെ ലാഭം കുത്തനെ കുറഞ്ഞു

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ശനിയാഴ്ച പ്രവര്‍ത്തിക്കും

അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും