.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും വെടിവച്ചു കൊന്ന രംഗം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ഫോറൻസിക് സംഘവും പുനഃസൃഷ്ടിക്കുന്നു, 
India

അതിഖിന്‍റെയും സഹോദരന്‍റെയും മരണം: വിശദമായ സത്യവാങ്മൂലം നൽകണമെന്നു സുപ്രീം കോടതി

അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്കു കൊണ്ടു വരുന്നുണ്ടെന്ന വിവരം എങ്ങനെ പ്രതികൾ അറിയാനിടയായി എന്നും സുപ്രീം കോടതി ആരാഞ്ഞു

MV Desk

ഡൽഹി : രാഷ്ട്രീയപ്രവർത്തകനും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദും സഹോദരനും വെടിയേറ്റു മരിക്കാൻ ഇടയായ സംഭവത്തിൽ സുപ്രീം കോടതി ഇടപെടൽ. യുപി സർക്കാരിനോട് വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഏപ്രിൽ 15-നു പ്രയാഗ്‌രാജിൽ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും മൂന്നു പേർ വെടിവച്ചു കൊലപ്പെടുത്തിയത്.

നിർണയാകമായ പല ചോദ്യങ്ങളും സുപ്രീം കോടതി ചോദിച്ചു. അതിഖിനെയും സഹോദരനെയും കൊണ്ടുവന്ന വാഹനം ആശുപത്രി വളപ്പിലേക്കു കയറ്റാതിരുന്നത് എന്തുകൊണ്ട്, മാധ്യമങ്ങൾക്കു മുമ്പിൽ അവരെ നടത്തിക്കൊണ്ടു പോകേണ്ട സാഹചര്യം എന്തായിരുന്നു എന്നൊക്കെയാണു സുപ്രീം കോടതി ഉത്തർപ്രദേശ് ഗവൺമെന്‍റിനോട് ചോദിച്ചത്. അതിഖിന്‍റെ മകൻ ആസാദ് അഹമ്മദിനെ എൻകൗണ്ടറിലൂടെ വധിച്ച സംഭവത്തെക്കുറിച്ചു വിശദീകരിക്കാനും പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്കു കൊണ്ടു വരുന്നുണ്ടെന്ന വിവരം എങ്ങനെ പ്രതികൾ അറിയാനിടയായി എന്നും സുപ്രീം കോടതി ആരാഞ്ഞു.

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി

ഏഴാമത്തെ പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ഭർത്താവ് അറസ്റ്റിൽ

താനൂരിൽ ടി. മുഹമ്മദ് സമീർ മത്സരിക്കും; വള്ളിക്കുന്നിൽ സി.പി. മുസ്തഫ, എൽഡിഎഫ് പട്ടിക പൂർണം

മാർച്ചിൽ മഴയും മിന്നലും കൊടുങ്കാറ്റും; അസാധാരണ കാലാവസ്ഥയ്ക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെൻഷൻ കൈകളിലെത്തും; ഈമാസം 4000 രൂപ