India

സത്യേന്ദർ ജയിനിന് ഇടക്കാല ജാമ്യം

ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് സത്യേന്ദർ ജയിൻ ആശുപത്രിയിലാവുന്നത്

ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിന് ആറാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. അനാരോഗ്യം പരിഗണിച്ചാണ് ജാമ്യം.

ജയിലിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഡൽഹി ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രി ഐസിയുവിൽ നിലവിൽ ചികിത്സയിലാണ് അദ്ദേഹം.

ഒരാഴ്ച്ചക്കിടെ രണ്ടാം തവണയാണ് സത്യേന്ദർ ജെയിൻ ആശുപത്രിയിലാവുന്നത്. കള്ളപ്പണമിടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി ഇദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു.

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി

പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും

പാക് സൈന്യത്തിന്‍റെ വിശ്വസ്ഥനായ ഏജന്‍റ്, മുംബൈ ഭീകരാക്രമണത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി റാണ

മാതാപിതാക്കളും മുത്തശ്ശിയും മരിച്ചു; ഹിമാചലിലെ മിന്നൽ പ്രളയത്തെ അദ്ഭുതകരമായി അതിജീവിച്ച് പിഞ്ചുകുഞ്ഞ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിനെ ചോദ്യം ചെയ്തു