ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണം

 
Sabarimala

ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്പോട്ട് ബുക്കിങ് കൂട്ടാമെന്ന് ഹൈക്കോടതി

ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണം

Jisha P.O.

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വിലയിരുത്തി സ്‌പോട്ട് ബുക്കിങ് വർധിപ്പിക്കാമെന്ന് ഹൈക്കോടതി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറും, ചീഫ് പൊലീസ് കോർഡിനേറ്ററും കൂടി ആലോചിച്ച് തീരുമാനമെടുക്കാം.

മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വാങ്ങണമെന്നും കോടതി പറഞ്ഞു.

നിലവിൽ 5000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് നൽകി വരുന്നത്. പമ്പ മുതൽ സന്നിധാനം വരെ 66,9936 പേരെ ഉൾക്കൊള്ളും. പമ്പയിൽ ഉൾക്കൊള്ളാൻ കഴിയുന്നത് 12,500 പേരെയാണ്. ദർശന കോംപ്ലെക്സിലും പരിസരത്തും 1500 പേരെ ഉൾക്കൊള്ളും. ഫ്ലൈ ഓവറിൽ 1500, തിരുമുറ്റത്ത് 1200, മാളികപ്പുറം ക്ഷേത്ര പരിസരത്ത് 800 പേരെ ഉൾക്കൊള്ളുമെന്നും കോടതി പറഞ്ഞു.

ഡോളറിനെതിരേ ഇന്ത്യൻ രൂപയ്ക്ക് ഇടിവ് ; ചരിത്രത്തിലെ താഴ്ന്ന നിലയിൽ

സമ്മർദത്തിനൊടുവിൽ വഴങ്ങി നിതീഷ് കുമാർ; രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ആഭ്യന്തരം കൈവിട്ടു

കോതമംഗലത്ത് വിവിധയിടങ്ങളിൽ കാട്ടാനയാക്രമണം; 2 പേർക്ക് പരുക്ക്

തേജസ് അപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

ഗൗതം ഗംഭീറിനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി