.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

ഒന്നാണ് ഇന്ത്യ

15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്

MV Desk

ദുബായ്: ചാഞ്ചാട്ടത്തിന് അറുതി. ജൂണ്‍ വരെ എന്തായാലും ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് സുഖമായി ഇരിക്കാം. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇറങ്ങുക ഒന്നാം റാങ്കുമായായിരിക്കും എന്നുറപ്പായി. വാര്‍ഷിക ടെസ്റ്റ് റാങ്കിംഗ് അപ്ഡേറ്റില്‍ ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.

15 മാസം നീണ്ട ഓസീസ് മേധാവിത്വത്തിനാണ് ഇതോടെ വിരാമമായത്. ഒന്നാമതുള്ള ഇന്ത്യക്ക് 121 ഉം രണ്ടാംസ്ഥാനക്കാരായ ഓസ്ട്രേലിയക്ക് 116 ഉം റേറ്റിംഗ് പോയിന്‍റാണുള്ളത്. 114 റേറ്റിംഗ് പോയിന്‍റുമായി ഇംഗ്ലണ്ട് മൂന്നും 104 റേറ്റിംഗ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക നാലും 100 റേറ്റിംഗ് പോയിന്‍റുമായി ന്യൂസിലന്‍ഡ് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

വാര്‍ഷിക റാങ്കിംഗ് വരുന്നതിന് മുമ്പ് ഓസീസ് 122 പോയിന്‍റുമായി ഒന്നും ഇന്ത്യ 119 പോയിന്‍റുമായി രണ്ടും സ്ഥാനങ്ങളിലായിരുന്നു. മെയ് 2020നും മെയ് 2022നും ഉള്ളില്‍ പൂര്‍ത്തിയായ എല്ലാ പരമ്പരകളും കണക്കിലെടുത്താണ് വാര്‍ഷിക റാങ്കിംഗ് പ്രഖ്യാപിക്കുന്നത്.

ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ സൂപ്പര്‍ ഫൈനല്‍ നടക്കുക. കഴിഞ്ഞ കലാശപ്പോരില്‍ ന്യൂസിലന്‍ഡിനോട് കൈവിട്ട കിരീടം തിരിച്ചുപിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുക. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഓസ്ട്രേലിയയെ പാറ്റ് കമ്മിന്‍സും നയിക്കും. കലാശപ്പോരിനുള്ള സ്ക്വാഡിനെ ടീം ഇന്ത്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ശക്തമായ ടീമുകളുമായാണ് ഇരു ടീമുകളും ഓവലിലെ ഫൈനലിന് ഇറങ്ങുന്നത്.

ട്വന്‍റി20 റാങ്കിങ്ങില്‍ 267 റേറ്റിങ്ങുമായി ഇന്ത്യയാണ് ഒന്നാമത്. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ