Sports

കാൽ മുട്ടിന് പരുക്ക്; ചികിത്സതേടി ധോണി

ഐപിഎല്‍ സീസണ്‍ കാല്‍മുട്ടിനേറ്റ പരുക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍മുട്ടിന്‍റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു

MV Desk

മുംബൈ: ഐപിഎൽ കിരീട നേട്ടത്തിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടാൻ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി. കാല്‍മുട്ടിനേറ്റ പരുക്കിന്‍റ ചികിത്സയ്ക്കായാണ് ധോണി മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയിലെത്തുന്നത്.

ഈ ആഴ്ച തന്നെ ആശുപത്രിയില്‍ അഡ്മിറ്റാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎല്‍ സീസണ്‍ കാല്‍മുട്ടിനേറ്റ പരുക്കുമായിട്ടാണ് ധോണി കളിച്ചത്. കാല്‍മുട്ടിന്‍റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. ആരോഗ്യം അനുവദിച്ചാൽ അടുത്ത സീസണിലും കളിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ