D Sureshraj and P Sundar

 
Crime

അമ്മയ്ക്ക് മുന്നിൽ വച്ച് 18 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; പൊലീസുകാർ അറസ്റ്റിൽ

വാഹന പരിശോധനക്കിടെയായിരുന്നു പൊലീസുകാരുടെ ക്രൂരത

Namitha Mohanan

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയിൽ ആന്ധ്രാ സ്വദേശിയായ 18 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ‌. ഇരുവരെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. രാജ്, സുന്ദർ എന്നീ പൊലീസുകാരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ആന്ധ്രാപ്രദേശിൽ നിന്ന് തിരുവണ്ണാമലയിൽ ഒരു ക്ഷേത്രത്തിലേക്ക് പഴവുമായി പോയതായിരുന്നു പോവുകയായിരുന്നു അതിജീവിതയായ സ്ത്രീയും അമ്മയും. പച്ചക്കറി വണ്ടിയിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. വാഹനപരിശോധനക്കിടെ വാഹനം തടയുകയും ഇവരെ കണ്ട പൊലീസുകാർ അമ്മയെയും മകളെയും തങ്ങളുടെ വാഹനത്തിൽ ക്ഷേത്രത്തിലെത്തിക്കാമെന്ന് പറയുകയുമായിരുന്നു.

ശേഷം പച്ചക്കറി വണ്ടി പറഞ്ഞു വിട്ടു. തുടർന്ന് അമ്മയെ മർദിച്ച ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് അവശയായ കുട്ടിയെ പ്രതികൾ റോഡിൽ ഉപേഷിക്കുകയായിരുന്നു.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു