Crime

വാക്കു തർക്കം, ഒടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവിനെ തള്ളിയിട്ടു കൊന്നു; പ്രതി പിടിയിൽ

ആക്രമിക്കുന്നതും തള്ളിയിടുന്നതും മൊബൈൽ ഫോണിലും ചിത്രീകരിച്ചിരുന്നു

കോഴിക്കോട്: കൊയിലാണ്ടിയിക്ക് സമീപം തീവണ്ടിയിൽ നിന്നും സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ആക്രമിക്കുന്നതും തള്ളിയിടുന്നതും മൊബൈൽ ഫോണിലും ചിത്രീകരിച്ചിരുന്നു.

സംഭവത്തിൽ തമിഴ്നാട് സ്വദേശി സോനു മുത്തുവിനെ (48) പൊലീസ് അറസ്റ്റുചെയ്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സ് പ്രായം വരുന്ന ആളാണ് മരിച്ചതെന്നാണ് നിഗമനം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റിയിച്ചുണ്ട്. മംഗളൂരു-തിരുവനന്തപുരം മ ലബാർ എക്സ്പ്രസിൽ ഇന്നലെ പത്തരയോടെയാണ് സംഭവം.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര