മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും കിടക്കയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

 
Kerala

മെഡിക്കല്‍ കോളെജുകളിൽ ഇനി കട്ടിലും മെത്തയും രോഗികളുടെ അവകാശം; സർക്കുലർ പുറത്തിറക്കി സർക്കാർ

"ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം"

Namitha Mohanan

തിരുവനന്തപുരം: മെഡിക്കല്‍ കോളെജ് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് കട്ടിലും മെത്തയും നിർബന്ധമായും നൽകണമെന്ന് സർക്കുലർ. സർക്കാരാണ് സർക്കുലർ പുറത്തിറക്കിയത്. കട്ടിലും മെത്തയും രോഗികളുടെ അവകാശമാണെന്നും ഈ നിർദേശം 100 ദിവസത്തിനകം നടപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഗുരുതര രോഗത്തോടെയോ പരുക്കുകളോടെയോ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് 5 മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കണം, രോഗികളുടെ സ്രവ സാമ്പിളുകൾ വാർഡിൽ നിന്ന് തന്നെ ശേഖരിക്കണം, ഒരോ രോഗങ്ങൾ‌ക്ക് ഡോക്റ്ററുടെ കുറിപ്പ് കാണിച്ച് 6 മാസം വരെ മെഡിക്കൽ‌ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങാം, ഒരു മാസത്തെ മരുന്നുവരെ ഒറ്റത്തവണയായി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങാം. എന്നിവയാണ് സർ‌ക്കുലറിലെ നിർദേശങ്ങൾ.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

ചിന്ത ജെറോം നയിക്കും; ഡിവൈഎഫ്ഐക്ക് ആദ്യ വനിതാ പ്രസിഡന്‍റ്, എംഎൽഎ വിജിൻ സെക്രട്ടറി