ജയ്സൺ ജോസഫ്  
Kerala

ലോ കോളെജ് വിദ്യാർഥിനിയെ മർദിച്ച കേസ്; ഡിവൈഎഫ്ഐ പ്രവർത്തകൻ കീഴടങ്ങി

സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ

Namitha Mohanan

പത്തനംതിട്ട: കടമ്മനിട്ട ലോ കോളെജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ തള്ളിയിരുന്നു. അറസ്റ്റു ചെയ്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്.

സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജെയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് സമരത്തെ തുടർന്ന് കഴിഞ്ഞ മാസം ജെയ്സണെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു.

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

ശബരിമല സ്വർണക്കൊള്ള; ഇഡിക്കു മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി മുരാരി ബാബു

കുഞ്ഞിനെ രക്ഷിച്ച ആ സഡൻ ബ്രേക്ക്; ഷിനോജിനെ പൊന്നാടയണിയിച്ച് ആദരിച്ച് എംവിഡി

എപ്സ്റ്റീൻ ഫയൽസ്; ബിൽ ക്ലിന്‍റണും ഭാര‍്യയും കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകും