.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Google Image 
Kerala

കെട്ടിടനിർമാണം: പെർമിറ്റ് ഫീസ് കുറയ്ക്കില്ല

അയൽസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ വലിയ വർധന ഉണ്ടായിട്ടില്ല

MV Desk

തിരുവനന്തപുരം: വർധിപ്പിച്ച കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കില്ലെന്നു തദ്ദേശഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ്. അയൽസംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേരളത്തിൽ വലിയ വർധന ഉണ്ടായിട്ടില്ല. അതിനാൽ പെർമിറ്റ് ഫീസ് കുറയ്ക്കുന്ന കാര്യം ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കെയുഡബ്ല്യുജെ സംഘടിപ്പിച്ച നേതാക്കൾക്കൊപ്പം മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ മദ്യനയത്തിനെതിരേ എഐടിയുസി ഉയർത്തിയ എതിർപ്പ് സംബന്ധിച്ച് അവരോട് കാര്യങ്ങൾ വിശദീകരിച്ച് ബോധ്യപ്പെടുത്തും. നിലവിലെ സാഹചര്യത്തിൽ കള്ള് വ്യവസായത്തിന് ഭാവിയില്ലെന്നു വ്യക്തമാണ്. അതിനാൽ അതിനെ ആധുനീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സ‌ൃഷ്ടിക്കണം. ഇക്കാര്യം എഐടിയുസിവിനെ ബോധ്യപ്പെടുത്തും. കേരളം മദ്യ ഉപഭോഗത്തിൽ ദേശീയ ശരാശരിയെക്കാൾ പിന്നിലാണ്. മയക്കുമരുന്നിന്‍റെ ഉപയോഗത്തിലും കേരളം പുറകിലാണ്. കേന്ദ്രസർക്കാരിന്‍റെ ഈ കണക്കുകൾ നോക്കുമ്പോൾ കേരളത്തിൽ സർക്കാർ മദ്യം ഒഴുക്കുകയാണെന്ന പ്രതിപക്ഷനേതാവിന്‍റെ ആരോപണം രാഷ്‌ട്രീയ ലാഭത്തിനുവേണ്ടിയാണ്. അദ്ദേഹം വേണ്ടത്ര ജാഗ്രത പുലർത്താതെ കേരളത്തെ അപഹാസ്യപ്പെടുത്തുകയാണെന്നും മന്ത്രി.

ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല; ആരോഗ‍്യമന്ത്രിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

"ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം"; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ‍്യം റദ്ദാക്കണം, എസ്ഐടി ഹൈക്കോടതിയിൽ

"നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം"; സുപ്രീം കോടതി