Kerala

വ്യാജരേഖാ കേസ്: വിദ്യയ്ക്ക് മുൻകൂർജാമ്യം അനുവദിക്കരുതെന്ന് പൊലീസ്

വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്

MV Desk

കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നൽകിയ കേസിലെ പ്രതി കെ.വിദ്യയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താൻ വിദ്യയെ ചോദ്യം ചെയ്യണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ജൂൺ 20നാണ് ഹൈക്കോടതി വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജസർട്ടിഫിക്കറ്റ് നൽകിയ കേസിലാണ് വിദ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ഇതു വരെ പൊലീസിന് സാധിച്ചിട്ടില്ല.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ