കോളെജ് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്, പ്രതിഷേധിച്ച് വിദ്യാർഥികൾ; നടപടികൾ താത്കാലികമായി നിർത്തി വച്ചു 
Kerala

കോളെജ് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്, പ്രതിഷേധിച്ച് വിദ്യാർഥികൾ; നടപടികൾ താത്കാലികമായി നിർത്തി വച്ചു

പലിശയടക്കം 19 കോടി രൂപയാണ് കോളെജ് തിരിച്ചടക്കേണ്ടത്.

നീതു ചന്ദ്രൻ

കൊച്ചി: എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐഎസ്ടി കോളെജ് ജപ്തി ചെയ്യാനുള്ള നീക്കം താത്കാലികമായി നിർത്തി വച്ച് സ്വകാര്യ ബാങ്ക്. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് ബാങ്ക് ജപ്തിയിൽ നിന്ന് താത്കാലികമായി പിന്മാറിയത്. നാലു കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തിക്കൊരുങ്ങിയ്ത.

പലിശയടക്കം 19 കോടി രൂപയാണ് കോളെജ് തിരിച്ചടക്കേണ്ടത്. ഇതിനു മുൻപും ബാങ്ക് ജപ്തി നടപടികൾക്ക് ഒരുങ്ങിയെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം മൂലം നിർത്തി വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് കോളെജിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

"പരിഷ്കൃത സമൂഹത്തിന്‍റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി"; ആൾക്കൂട്ടക്കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം

25 രൂപ നിരക്കിൽ 20 കിലോ അരി, 12 ഇന കിറ്റ്; ക്രിസ്മസ് സമ്മാനവുമായി സപ്ലൈകോ

"ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്"; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് മോഹൻ ഭാഗവത്

ജാതിമാറി വിവാഹം; ഗർഭിണിയെ അച്ഛനും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു