sc  
Kerala

നിയമ വിദ്യാർഥിനിയെ മർദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളെജ് നിയമ വിദ്യാർഥിനിയെ മർദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിന് തിരിച്ചടി. ജെയ്സൺ ജോസഫിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

സിപിഎം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്സൺ. ഹൈക്കോടതി ജാമ്യോപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയ്സൺ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 20 നാണ് നിയമ വിദ്യാർഥിനിക്ക് മർദനമേറ്റത്. വിദ്യാർഥിനിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ