മഹാരാഷ്ട്രയില്‍ 16 സീറ്റില്‍ മത്സരിച്ച ലീഗ് നാല് വാര്‍ഡില്‍ വിജയിച്ചു

 
Mumbai

മഹാരാഷ്ട്രയില്‍ 16 സീറ്റില്‍ മത്സരിച്ച ലീഗ് നാല് വാര്‍ഡില്‍ വിജയിച്ചു

പാര്‍ട്ടി മഹാരാഷ്ട്രയില്‍ തിരിച്ചുവരവിന്‍റെ പാതയില്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്‍റെ ചരിത്രപരമായ തിരിച്ചുവരവ്. മഹാരാഷ്ട്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നാലുസീറ്റുകളില്‍ വിജയിച്ചു. നാഗ്പുര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലാണ് നാല് പേരും വിജയിച്ചത്.

മുസ്ലിംലീഗ് മഹാരാഷ്ട്ര പ്രസിഡന്‍റ് അസ്ലം ഖാന്‍ മുല്ല, മുജ്തബ അന്‍സാരി, രേഖ വിശ്വസ് പാട്ടില്‍, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.

മുന്‍പ് മഹാരാഷ്ട്രയില്‍ സ്വാധീനം ഉണ്ടായിരുന്നെങ്കിലും ഏറെക്കാലമായി മത്സരരംഗത്ത് ലീഗ് ഇല്ലായിരുന്നു. പാര്‍ട്ടി ശക്തമായി തിരിച്ച് വരുന്നതിന്‍റെ സൂചനയാണ് വിജയം.

എഐഎംഐഎം 121 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.

"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ

"സമുദായങ്ങളുടെ തിണ്ണ നിരങ്ങില്ലെന്ന് പറഞ്ഞിട്ട് സഭാ സിനഡ് ചേർന്നപ്പോൾ പോയി കാലു പിടിച്ചു, സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുന്നു"

മൂന്നാം ഏകദിനം: ഓപ്പണർമാർ വീണു, ന‍്യൂസിലൻഡിന് ബാറ്റിങ് തകർച്ച

"തോറ്റാലും സാരമില്ല, വെട്ടേറ്റാൽ വീരാളിപ്പട്ട് പുതച്ചു കിടക്കും"; വെള്ളാപ്പള്ളിയുടേത് ഗുരുനിന്ദയെന്ന് വി.ഡി. സതീശൻ

"ഇന്നലെ പൂത്ത തകരയാണ് സതീശൻ, എൻഎസ്എസ്സുമായി ഞങ്ങളെ തെറ്റിച്ചത് ലീഗ്": രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ