.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഓരോ വർഷവും നഷ്ടം 20,000 കോടി രൂപ; ഓൺലൈൻ ഗെയിമിങ്ങിന് തടയിടാൻ കേന്ദ്രം

 
India

ഓരോ വർഷവും നഷ്ടം 20,000 കോടി രൂപ; ഓൺലൈൻ ഗെയിമിങ്ങിന് തടയിടാൻ കേന്ദ്രം

ചൂതാട്ടം, ബെറ്റിങ് എന്നിവയെല്ലാം പുതിയ ബില്ലിന്‍റെ പരിഗണനയിൽ ഉൾപ്പെടുന്നുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഓരോ വർഷവും 20,000 കോടിയിലധികം രൂപ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കുന്ന ബിൽ അവതരിപ്പിക്കാൻ നിർബന്ധിതരായതെന്ന് കേന്ദ്ര സർക്കാർ. ഓരോ വർഷവും 45 കോടിയിൽ പരം പേരാണ് ഇത്തരത്തിൽ ഓൺലൈൻ ഗെയിമുകളുടെ ഇരകളായി മാറുന്നത്. ചൂതാട്ടം, ബെറ്റിങ് എന്നിവയെല്ലാം പുതിയ ബില്ലിന്‍റെ പരിഗണനയിൽ ഉൾപ്പെടുന്നുണ്ട്. പണം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗെയിമുകളിൽ സബ്സ്ക്രിപ്ഷൻ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതിനെ പല എംപിമാരും സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ജനങ്ങളുടെ മാനസിക ക്ഷേമത്തിന് മുൻഗണന നൽകിയതിനാലാണ് ഓൺലൈൻ ഗെയിമുകളിൽ നിന്നുള്ള വരവ് അവഗണിക്കാൻ സർക്കാർ തയാറായിരിക്കുന്നത്.

ഗെയിമുകളോടുള്ള അഡിക്ഷൻ, ഗെയിമുകൾ വഴിയുള്ള തട്ടിപ്പ്, നിയമങ്ങളിലെ പഴുതുകൾ എന്നിവയെല്ലാം പുതിയ ബില്ലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബിൽ പ്രകാരം ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവർ ശിക്ഷിക്കപ്പെടില്ല.

പക്ഷേ ഗെയിം നടത്തുന്ന പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും. ചൂതാട്ട ഓൺ ലൈൻ ആപ്പുകൾ നടത്തുന്നവർക്ക് 3 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ലഭിക്കുന്ന വിധത്തിലാണ് ബിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകൾക്കു വേണ്ടി പരസ്യം ചെയ്യുന്നവർക്ക് രണ്ട് വർഷം തടവും 50 ലക്ഷം രൂപ പിഴയും ലഭിക്കും.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം