വളക്കാപ്പ് കഴിഞ്ഞ് മടങ്ങവെ അപകടം; ഏഴുമാസം ഗർഭിണിയായ യുവതിയും പിതാവും മരിച്ചു

 
India

വളക്കാപ്പ് കഴിഞ്ഞ് മടങ്ങവെ അപകടം; ഏഴുമാസം ഗർഭിണിയായ യുവതിയും പിതാവും മരിച്ചു

എതിർവശത്തു കാടി വന്ന കാർ കൂടുംബം സഞ്ചരിച്ചിരുന്ന കാറിൽ വന്ന് ഇടിക്കുകയായിരുന്നു

താമ്പരം: വളക്കാപ്പ് കഴിഞ്ഞ് ഏഴുമാസം ഗർഭിണിയുമായി പോയ വാഹനം അപകടത്തിൽപെട്ടു. 23 കാരിയും പിതാവും മരിച്ചു. തമിഴിനാട് ചെന്നൈ അമ്പട്ടൂർ താമ്പരം ബൈപ്പാലുണ്ടായ അപകടത്തിലാണ് ദീപികയും പിതാവ് പത്മനാഭനും കൊല്ലപ്പെട്ടത്. എതിർവശത്തു കാടി വന്ന കാർ കൂടുംബം സഞ്ചരിച്ചിരുന്ന കാറിൽ വന്ന് ഇടിക്കുകയായിരുന്നു.

ദീപികയുടെ അമ്മ ഇന്ദ്രാണി, കാർ ഓടിച്ചിരുന്ന ഭുവനേശ്വരൻ എന്നിവ‍ർക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. മദ്യപിച്ച് വാഹനമൊടിച്ച മണികണ്ഠനെന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഇയാളുടെ കാറിലെ എയർ ബാഗുകൾ പ്രവർത്തിച്ചതിനാൽ ഇയാൾ നേരിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍